Activate your premium subscription today
Saturday, May 31, 2025
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഛത്തീസ്ഗഡിൽ 27 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനു പിന്നാലെ, ആ കൊലപാതകങ്ങൾക്കെതിരെ കേരളത്തിൽ സിപിഎം നടത്തിയ പ്രതിഷേധം എന്ന് അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വൈറൽ വിഡിയോയുടെ വസ്തുത പരിശോധിക്കാനായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്ലൈൻ
രാഹുൽ ഗാന്ധി മഹാത്മാഗാന്ധിയുടെ ശവകുടീരത്തിലുണ്ടായിരുന്ന നാണയം എടുത്ത് പോക്കറ്റിലിട്ടെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി . വാസ്തവമറിയാം. ∙ അന്വേഷണം ഈ മനുഷ്യന് എന്തെങ്കിലും
കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ കെ–ഫോൺ ആരംഭിച്ച്, വൈകാതെ തന്നെ നിർത്തിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ട്. ‘അഞ്ഞൂറ് കോടിയുടെ അഴിമതി. കെ ഫോൺ ഓഫീസ് പൂട്ടി’ എന്നെഴുതിയ ഒരു ചിത്രത്തിനൊപ്പമാണ് പ്രചാരണം. മനോരമ ഓൺലൈൻ ഫാക്ട് ചെക്കിന്റെ ഹെൽപ്ലൈനിലും (8129100164) വസ്തുതാ
ലഭ്യമായ മാധ്യമങ്ങളിലൂടെയെല്ലാം ഇന്ന് ആശയവിനിമയ പ്രളയമാണ്. ഒന്നല്ല, രണ്ടല്ല, മൂന്നല്ല... വസ്തുതയെന്തെന്ന് യാതൊരു നിശ്ചയവുമില്ലാത്ത ആയിരക്കണക്കിനു പ്രചാരണങ്ങളുടെ കുത്തൊഴുക്കാണ് സമൂഹമാധ്യമങ്ങളിൽ. തള്ളേണ്ടതും കൊള്ളേണ്ടതുമെന്തെന്ന തിരിച്ചറിവില്ലാതെ വ്യാജന്മാരുടെ പ്രചാരണങ്ങളും തകൃതിയായി ഈ സൈബറിടങ്ങളിൽ
രാജീവ് ഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ വയനാട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ചിത്രത്തിൽ മാലയിട്ടിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം. ∙ അന്വേഷണം കേരളത്തിലെ വയനാട്ടിൽ, അന്തരിച്ച ശ്രീ രാജീവ്
ദുബായിൽവച്ചു നടന്ന വനിത ഗുസ്തി മത്സരത്തിൽ ജയിച്ച പാക്ക് താരം ഇന്ത്യക്കാരെ പരിഹസിച്ച് വെല്ലുവിളിച്ചതിനു ലഭിച്ച മറുപടിയെന്ന തരത്തിൽ രണ്ടു സ്ത്രീകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തന്നോട് പോരിനു തയ്യാറുള്ള ഇന്ത്യൻ വനിതയുണ്ടോ എന്ന് പാക്ക് താരം
രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി 'സീനിയർ സിറ്റിസൺ ടിക്കറ്റ് ഡിസ്കൗണ്ട്' എന്നൊരു പുതിയ നയം ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചുവെന്ന് വ്യാപക പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഇത് പ്രകാരം, മുതിർന്ന പൗരന്മാർക്ക് ട്രെയിൻ ടിക്കറ്റ് നിരക്കിൽ 50% വരെ ഇളവ് ലഭ്യമാകുമെന്നാണ് അവകാശവാദം. ഇളവ് ലഭിക്കാനുള്ള മാനദണ്ഡങ്ങൾ, ഇളവ് പരിധികൾ, ടിക്കറ്റ് ബുക്ക് ചെയ്യേണ്ട വിധം തുടങ്ങിയ വിശദ വിവരങ്ങൾ ഉൾപ്പെടെയാണ് സന്ദേശങ്ങളും പോസ്റ്റുകളും പ്രചരിക്കുന്നത്. എന്നാൽ, ഇത് വ്യാജ പ്രചാരണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ, ചാരവൃത്തി നടത്തിയതായി ആരോപിക്കപ്പെട്ട് നടപടികൾ നേരിടുന്ന ഇന്ത്യൻ വ്ലോഗർ ജ്യോതി മൽഹോത്രയ്ക്കു ബിജെപി ബന്ധമുണ്ടെന്ന അവകാശവാദത്തോടെ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഇവർ താമര ചിഹ്നമുള്ള കാവി ഷോളും തൊപ്പിയും ധരിച്ച ചിത്രമാണ് പ്രചരിക്കുന്നത്. മനോരമ ഓൺലൈൻ ഫാക്ട് ചെക്കിന്റെ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സെക്യൂരിറ്റി ഗാർഡ്, സൂപ്പർവൈസർ അവസരങ്ങൾക്ക് വേണ്ടിയുള്ള സെലെക്ഷൻ ഇന്റർവ്യു നടത്തുന്നു എന്ന പേരിൽ നിരവധി സന്ദേശങ്ങൾ സമൂഹമാധ്യമങ്ങവിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം. ∙ അന്വേഷണം ഈ വരുന്ന 17/6/25ന്
കാലവർഷക്കെടുതികളുടെ പിടിയിലാണ് കേരളം. വർഷംതോറും മഴയെത്തുമ്പോൾ ദുരിതങ്ങളേറെയാണെങ്കിലും വയലും തോടുമെല്ലാം പുതുവെള്ളം കയറി ഒന്നാവുമ്പോൾ ഗ്രാമങ്ങളൊന്നാകെ മീൻപിടിക്കാനിറങ്ങും. മൺസൂൺ കാലത്തെ ഈ മത്സ്യവേട്ടയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കേരളത്തിലെ വയലുകളിലും തോടുകളിലും മീൻ പിടിച്ചാൽ 15,000
സംഘർഷമുണ്ടായ സാഹചര്യത്തിൽ, ഇന്ത്യ ആക്രമിക്കുമോ എന്ന ഭയത്തിൽ പാക്കിസ്ഥാൻ ഇന്ത്യയുടെ സുപ്രീം കോടതിയിൽ സംരക്ഷണത്തിനായി മുൻകൂർ അപേക്ഷ നൽകി എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫോക്സിയുടെ വാർത്ത രൂപത്തിലാണ് ഈ വിഡിയോ. പാക്കിസ്ഥാനെ ഇന്ത്യ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി
പുതുതായി സ്ഥാനമേറ്റ പോപ് ലിയോ പതിനാലാമൻ കർദിനാൾമാരെ കാണുന്ന ചടങ്ങിൽ ആഫ്രിക്കൻ വംശജനായ കർദിനാളിനോട് വംശീയത കാണിച്ചുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. കർദിനാൾ സ്റ്റീഫൻ ബ്രിസ്ലിനോടാണ് ഇത്തരത്തിൽ പെരുമാറിയതെന്നാണ് പോസ്റ്റിൽ പറയുന്നത്. വത്തികാനിൽ വംശീയത/വർണവിവേചനം നിൽക്കുന്നുണ്ടെന്ന
യുഎസ് സ്റ്റേറ്റ് സെക്രട്ടറിക്ക് കഴിക്കാൻ ഇറ്റാലിയൻ പത്രപ്രവർത്തക നായയ്ക്കു കൊടുക്കുന്ന ഭക്ഷണം നൽകിയെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വേദിയിൽ സംസാരിക്കുകയായിരുന്ന രണ്ടുപേരുടെ അടുത്തേക്ക് ഒരു വനിത നടന്നുചെന്ന് ഒരു പായ്ക്കറ്റ് നൽകുന്നതായി വിഡിയോയിൽ കാണാം. നായയ്ക്കു
കൈയ്യിൽ ഒരു മൊബൈൽ ഫോണും 21,000 രൂപയുമുണ്ടെങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന അവകാശവാദത്തോടെ ഒരു ലിങ്കും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നാഷനൽ ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി പണം സമ്പാദിക്കാൻ കേന്ദ്രമന്ത്രി നിർമല സീതാരാമൻ ആരംഭിക്കുന്ന പുതിയ സാമ്പത്തിക പദ്ധതിയുടെ
ചാരവൃത്തി കേസില്‍ അറസ്റ്റിലായ യുട്യൂബ് വ്ലോഗര്‍ ജ്യോതി മല്‍ഹോത്രയുമായി ബന്ധപ്പെട്ട വാർത്തകളും പ്രചാരണങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ നിറയെ.മേയ് 17നാണ് ജ്യോതി മൽഹോത്ര ഉൾപ്പെടെ 6 പേർ അറസ്റ്റിലായത്. ‘ട്രാവൽ വിത്ത് ജോ’എന്ന പേരിൽ 3 ലക്ഷത്തിലധികം പേർ പിന്തുടരുന്ന യുട്യൂബ് ചാനൽ നടത്തുന്ന ജ്യോതി ഒന്നിലധികം
മണിപ്പൂരിൽനിന്നും വൻ ആയുധശേഖരം കണ്ടെത്തിയെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിലങ്ങുകള്‍, തോക്കുകള്‍ തുടങ്ങി നിരവധിയിനം ആയുധങ്ങളും പണക്കെട്ടുകളും നിലത്തു നിരത്തി വച്ചിരിക്കുന്നതും അതിനു ചുറ്റുമായി യൂണിഫോം ധരിച്ചിട്ടുള്ള ഏതാനും ആളുകളെയും വിഡിയോയിൽ കാണാം. ഇന്ത്യൻ
ദേശീയപാത 66ൽ കണ്ണൂർ, മലപ്പുറം, കോഴിക്കോട് തൃശൂർ ജില്ലകളിലെ ഏതാനും ഭാഗങ്ങളിൽ മണ്ണിടിച്ചിലും വിള്ളലുമുണ്ടായത് ചർച്ചയായിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിലാണ് മലപ്പുറത്തെ കുറ്റിപ്പുറത്തും റോഡ് ഇടിഞ്ഞുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ പ്രചരിക്കുന്നത്. വാഹനങ്ങൾ പോകുന്ന ഒരു റോഡിന്റെ അരികുഭാഗം ഇടിഞ്ഞു
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന്റെ ഭീഷണിയില്ലാതാക്കാൻ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നൽകാമെന്നു പറഞ്ഞ സഹായം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിരസിച്ചുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നാലു യുവാക്കളോടൊപ്പം ട്രംപ് സംസാരിക്കുന്ന ഒരു അഭിമുഖത്തിന്റെ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഖത്തർ സന്ദർശനത്തിന് തൊട്ടുപിന്നാലെ, അമേരിക്കൻ കമാൻഡർ-ഇൻ-ചീഫിനെ "മിഡിൽ ഈസ്റ്റിലേക്ക്" ക്ഷണിച്ചതിൽ ഖേദിക്കുന്നുവെന്ന് ഖത്തർ അമീർ പറഞ്ഞെന്ന അവകാശവാദവുമായുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഇന്ത്യയെയും നരേന്ദ്ര മോദിയെയും അനുകൂലിച്ചുകൊണ്ടുള്ള പ്രകടന യാത്ര നടന്നുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെള്ള വസ്ത്രം ധരിച്ച് ഇന്ത്യയുടെ പതാകയേന്തി നരിവധിയാളുകളും ബാന്‍ഡ് മേളക്കാരും റോഡിൽ നടക്കുന്നതായി വിഡിയോയിൽ കാണാം.
കാനഡയിൽ ആർഎസ്എസിനെ നിരോധിച്ചെന്ന അവകാശവാദവുമായി ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. വൈറൽ വിഡിയോയുടെ വസ്തുത പരിശോധിക്കാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്ലൈനിൽ സന്ദേശം ലഭിച്ചു. എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ വിഡിയോയുടെ സത്യമറിയാം. ∙ അന്വേഷണം ഐഎസ്ഐ & ആർഎസ്എസ് രണ്ടും എല്ലാരും
കേന്ദ്ര സർക്കാരിനെതിരെ കേരളത്തിൽ ആളുകൾ പ്രതിഷേധം നടത്തുന്നുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു കൂട്ടം ആളുകൾ പച്ച ബനിയൻ/ജേഴ്സി ധരിച്ച്, പച്ചക്കൊടിയേന്തി, മലയാളത്തിൽ മുദ്രാവാക്യം വിളിക്കുന്ന സംഭവത്തെ ഒരു യുവതി വിമർശിക്കുന്നതാണ് പ്രചരിക്കുന്ന
യാത്രക്കാരൻ ഓട്ടേോ വിളിച്ചാൽ പോയില്ലെങ്കിൽ ഓട്ടോ ഡ്രൈവർക്ക് 3000 രൂപ പിഴ ചുമത്തുമെന്ന മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ് എന്ന അവകാശവാദത്തോടെ ഒരു പത്രക്കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വസ്തുത പരിശോധിക്കാനായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിൽ ഞങ്ങൾക്ക്
പാക്കിസ്ഥാന്റെ കിരാന ഹിൽസിലെ ആണവ കേന്ദ്രം തകർത്തുവെന്ന ഊഹാപോഹങ്ങൾ ഇന്ത്യ നിഷേധിച്ചിരുന്നു. കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ് എയർ മാർഷൽ എ.കെ ഭാരതിയാണ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ പാക്കിസ്ഥാൻ നാഷണൽ റേഡിയോളജിക്കൽ സേഫ്റ്റി ഡിവിഷൻ
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട മാധ്യമസമ്മേളനത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥരാണ് ഇന്ത്യൻ ആർമിയുടെ കോർപ്സ് ഓഫ് സിഗ്നൽസിലെ സീനിയർ ഓഫീസർ കേണൽ സോഫിയ ഖുറേഷിയും ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡർ വ്യോമിക സിങ്ങും. ഇപ്പോൾ കേണൽ സോഫിയ ഖുറേഷിയുടെ ബെലഗാവിലെ വീട് ആർഎസ്എസ് പ്രവർത്തകരും
Results 1-25 of 664
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.